കുന്നംകുളത്ത് ഗതാഗതനിയന്ത്രണം
Sunday, April 14, 2024 6:46 AM IST
തൃശൂർ: നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ചു ഇന്നുരാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും നാളെരാവിലെ ആറുമുതലും കുന്നംകുളത്തു ഗതാഗതനിയന്ത്രണം. തൃശൂരിൽനിന്നു ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കേച്ചേരി, ആളൂർ, മറ്റം, നന്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുകര, പോൾമാസ്റ്റർപടി, പാലബസാർ, ബ്രഹ്മകുളം, ചൊവ്വല്ലൂർപടി തിരിവുവഴി പോകണം.

ഗുരുവായൂർ, ചാവക്കാട് ഭാഗത്തുനിന്ന് തൃശൂരിലേക്കു പോകേണ്ട വാഹനങ്ങൾ പഞ്ചാരമുക്ക്, മാമബസാർ, പാവറട്ടി ജംഗ്ഷൻ, പാങ്ങ്, പെരുവല്ലൂർ, പറപ്പൂർ, അമല ആശുപത്രി, പോൾമാസ്റ്റർപടി, പാവറട്ടി, പറപ്പൂർ, ചിറ്റിലപ്പിള്ളി, അമലനഗർ വഴി പോകണം. തൃശൂരിൽനിന്ന് കോഴിക്കോട്/പാലക്കാട് പോകേണ്ട വാഹനങ്ങൾ കേച്ചേരി, വടക്കാഞ്ചരി റോഡ് വഴി തലക്കോട്ടുകര, തണ്ടിലം, പാത്രമംഗലം, പാഴിയോട്ടുമുറി ജംഗ്ഷൻ, വെള്ളറക്കാട്, പന്നിത്തടം, അക്കിക്കാവ് സിഗ്നൽ, പെരുന്പിലാവുവഴി പോകണം. കോഴിക്കോടുനിന്ന് തൃശൂർ/പാലക്കാട് പോകേണ്ട വാഹനങ്ങൾ പെരുന്പിലാവ്, അക്കിക്കാവ് സിഗ്നൽ, പന്നിത്തടം, വെള്ളറക്കാട്, പഴിയോട്ടുമുറി ജംഗ്ഷൻ, പാത്രമംഗലം, തണ്ടിലം, തലക്കോട്ടുക്കര, വിദ്യ എൻജിനീയറിംഗ് കോളജ്, കൈപ്പറന്പുവഴി പോകണം.

ഗുരുവായൂരിൽനിന്ന് കോഴിക്കോട്/പാലക്കാട് പോകേണ്ട വാഹനങ്ങൾ ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി ഗേൾസ് സ്കൂൾ, ചിറ്റഞ്ഞൂർ, ചെറുവത്താനി റോഡ് ജംഗ്ഷൻ, ചെറുവത്താനി, വട്ടംപാടം, പെങ്ങാമുക്ക്, ചിറക്കൽ, പഴഞ്ഞി കപ്പേള, പഴഞ്ഞി സ്കൂൾഗ്രൗണ്ട്, അയിനൂർ, കരിക്കാട്, അക്കിക്കാവ് സെന്‍റർവഴി പോകണം. കോഴിക്കോട്/പാലക്കാട് നിന്നും ഗുരുവായൂരിലേക്കു പോകേണ്ട വഹനങ്ങൾ അക്കിക്കാവ് സെന്‍റർ, കരിക്കാട്, അയിനൂർ, പഴഞ്ഞി സ്കൂൾ ഗ്രൗണ്ട്, ജറുസലേം, ചിറയ്ക്കൽ, പെങ്ങാമുക്ക്, വട്ടംപാടം, ചെറുവത്താനി, ചെറുവത്താനി റോഡ്ജംഗ്ഷൻ, ചിറ്റഞ്ഞൂർ, ഗേൾസ് ഹൈസ്കൂൾ, കോട്ടപ്പടി, മമ്മയൂർ വഴി പോകണം.

കുന്നംകുളം ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചുപോകുന്ന പ്രൈവറ്റ് ബസുകൾ ഹാൾട്ട് ചെയ്തു തിരിച്ചുപോകേണ്ട സ്ഥലങ്ങൾ: തൃശൂരിൽനിന്നു കുന്നംകുളത്തേക്കു പോകേണ്ട ബസുകൾ കേച്ചേരി ബസ് സ്റ്റാൻഡിലും ചാവക്കാട്ടുനിന്നു കുന്നംകുളത്തേക്കു പോകേണ്ട ബസുകൾ മമ്മിയൂർ കോട്ടപ്പടിവഴി ഗേൾസ് സ്കൂൾ പരിസരത്തും പുത്തൻപള്ളിയിൽനിന്നു കുന്നംകുളത്തേക്കു വരുന്ന ബസുകൾ പുത്തൻപള്ളി ആൽത്തറ വടക്കേക്കാട് വഴി അഞ്ഞൂരിലും വടക്കാഞ്ചേരിയിൽനിന്നും കുന്നംകുളത്തേക്കു പോകുന്ന ബസുകൾ എരുമപ്പെട്ടിവഴി പന്നിത്തടം എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് ഹാൾട്ട് ചെയ്ത് തിരിച്ചുപോകണം.