ജപ്തി നടപടികൾ നിർത്തിവച്ചു; തോമസും മകനും ആശ്വാസതീരത്തേക്ക്
Sunday, June 15, 2025 7:24 AM IST
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ചാമക്കുഴിയിലെ തോമസ് ജോണും മകനും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ (ആർആർ) നടത്തിയ ഹിയറിംഗിൽ ധാരണയായി.

വീട് നിർമാണത്തിനും മകന്‍റെ ചികിത്സയ്ക്കുമായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് തോമസ് എടുത്ത വായ്പയും ഇളവു കഴിച്ചുള്ള പലിശയും തിരിച്ചടക്കാൻ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായം തേടും. ഇതിനായി കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റിനെ ചുമതലപ്പെടുത്തി.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട 16 വയസുള്ള മകന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നല്കി. കാഞ്ഞിരടുക്കത്തെ സാന്ത്വനദീപ്തി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ഷാജിക്കൊപ്പമാണ് തോമസ് ജോൺ അദാലത്തിൽ പങ്കെടുക്കാനെത്തിയത്.
ആറുവർഷം മുമ്പ് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ചുകിട്ടിയ കൊച്ചുവീട്ടിലാണ് തോമസ് ജോണും മകനും കഴിയുന്നത്. ശാരീരിക അവശതകൾ മൂലം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തോമസ്. ഭാര്യ വർഷങ്ങൾക്കുമുമ്പ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. അതിദരിദ്ര കുടുംബങ്ങൾക്ക് പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ഭക്ഷണ കിറ്റും മകന് ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിത പെൻഷനും കൊണ്ടാണ് ഇവർ കഴിയുന്നത്.

വർഷങ്ങൾക്കു മുമ്പ് വീടിന്‍റെ പണി പൂർത്തിയാക്കുന്നതിനും മകന്‍റെ ചികിത്സയ്ക്കുമായി മഹീന്ദ്ര ഫിനാൻസിൽ നിന്നെടുത്ത 2.1 ലക്ഷം രൂപയുടെ വായ്പയാണ് തോമസിനെ കടക്കെണിയിലാക്കിയത്.

മുതലും പലിശയും ചേർത്ത് ഇപ്പോൾ 4,91,500 രൂപ തിരിച്ചടക്കാനാണ് ഫിനാൻസ് അധികൃതർ നോട്ടീസ് നല്കിയത്. പിന്നീട് അദാലത്തിൽവച്ച് 2,30,000 രൂപയായി കുറച്ചുനല്കിയെങ്കിലും അതുപോലും തിരിച്ചടക്കാൻ തോമസിന് കഴിയാതായതോടെയാണ് കമ്പനി ജപ്തിനടപടികൾ ആരംഭിച്ചത്.