പാലാവയൽ: വിദ്യാർഥികളെ കോടതി നടപടികൾ പരിചയപ്പെടുത്തുന്നതിനും നിയമ വ്യവസ്ഥതികൾ കൂടുതുതൽ മനസ്സിലാക്കുന്നതിനുമായി ജില്ലാ ലീഗൽ സെൽ സംഘടിപ്പിച്ച സംവാദ് എന്ന പ്രോഗ്രാമിൽ പാലാവയൽ സെന്‍റ് ജോൺസ് എച്ച്എസ്എസ് 30 കുട്ടികൾ പങ്കെടുത്തു.

കാസർഗോഡ് ജില്ലാ കോടതിയിലെത്തിയ വിദ്യാർത്ഥികളുമായി ജില്ലാ ജഡ്ജ് രാജീവൻ സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കോടതിയിലെ വിചാരണ നടപടികൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നേരിട്ടു കാണുന്നതിന് അവസരമൊരുക്കി.

കോടതിയിലെ മറ്റു ജഡ്ജിമാർ, ലീഗൽ സെൽ ചുമതല വഹിക്കുന്ന അഭിഭാഷകർ, കൗൺസിലൽ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനും കുട്ടികൾ സന്ദർശിച്ചു. എസ്എച്ച്ഒ വിപിൻ സ്റ്റേഷനിലെ കാര്യങ്ങൾ വിശദീകരിച്ചു നൽകി.

കുട്ടികൾക്കു പുറമെ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ റോഷി ജോസ്, ദീപ ജോസ് എന്നിവരും പരിപാടിയിൽ പങ്കാളികളായി.