കാഞ്ഞങ്ങാട്: അവകാശികളില്ലാത്ത മൃതദേഹം സംസ്‌കരിച്ചപ്പോള്‍ നീലേശ്വരം പോലീസ് നടപടിക്രമം പാലിക്കാത്തതിനെതിരെ കാഞ്ഞങ്ങാട് നഗരസഭ പരാതി നല്‍കി. ബുധനാഴ്ച വൈകുന്നേരമാണ് കിനാനൂര്‍-കരിന്തളം നെല്ലിയടുക്കം കിളിയളം ചാലില്‍ ബാനം സ്വദേശി കെ.വി.രാജന്‍റെ മൃതദേഹം കാണപ്പെട്ടത്.

മൂന്നുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഇത്തരത്തില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നീലേശ്വരത്ത് സ്ഥലവുമില്ല.

ഇതോടെയാണ് നീലേശ്വരം പോലീസ് കാഞ്ഞങ്ങാട്ടെ നന്മമരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായം തേടുന്നത്. നന്മമരം പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. സംസ്‌കാരത്തിനുശേഷം നീലേശ്വരം എസ്‌ഐ കെ.വി. രതീശന്‍ 3000 രൂപ നല്‍കി. ഈ തുക അവര്‍ ഒരു വൃക്കരോഗിക്ക് നല്‍കുകയും ചെയ്തു.

ഇവര്‍ സംസ്‌കാരം നടത്തിയ ദിവസം തന്നെ കൃഷ്ണമന്ദിരം റോഡിലെ രവീന്ദ്രന്‍ എന്നയാളുടെ സംസ്‌കാരവും ഇവിടെ നടത്തിയിരുന്നു. ഇതിനായി ശ്മശാനം തുറന്നിരുന്നു. മാരിയമ്മ സേവാസമിതി പ്രവര്‍ത്തകര്‍ക്കാണ് ശ്മശാനത്തിന്‍റെ നടത്തിപ്പുചുമതല.

പിറ്റേന്ന് മാധ്യമവാര്‍ത്തയിലൂടെയാണ് അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച സംഭവത്തെക്കുറിച്ചറിയുന്നതെന്ന് കാഞ്ഞങ്ങാട് നഗരസഭ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

നഗരസഭ വൈസ്‌ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ളയുടെ അനുമതിയോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നാണ് നീലേശ്വരം പോലീസിന്‍റെ വാദം. എന്നാല്‍ രേഖാമൂലമുള്ള യാതൊരു അനുമതിയും നഗരസഭ നല്‍കിയില്ലെന്നും മാത്രമല്ല വൈസ് ചെയര്‍മാനല്ല, സെക്രട്ടറിയാണ് ഇതിന് അനുമതി നല്‍കേണ്ടതെന്നും നഗരസഭ അധികൃതര്‍ പറയുന്നു.

ഇടപെട്ടത് പോലീസ് സഹായം
അഭ്യര്‍ഥിച്ചതിനാല്‍: നന്മമരം

പോലീസ് സഹായം അഭ്യര്‍ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഈ വിഷയത്തില്‍ ഇടപെട്ട തങ്ങളെ സമൂഹമധ്യത്തില്‍ അവഹേളിക്കുകയും കരിവാരിത്തേയ്ക്കുകയുമാണ് കേസ് കൊടുത്തതിലൂടെ നഗരസഭ ചെയ്തതെന്ന് നന്മമരം പ്രവര്‍ത്തകര്‍ ആരോപിച്ചു.

കോവിഡ് കാലം മുതല്‍ ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ കാഞ്ഞങ്ങാട്ടെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണു വിശേഷദിവസങ്ങളില്‍ സദ്യയും പുത്തനുടുപ്പും നല്‍കുന്നുണ്ട്. റെയില്‍വേ ട്രാക്കിലും മറ്റും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ പോലീസിനെ സഹായിക്കുന്നു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള നഗരഭരണാധികാരികള്‍ തന്നെ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതില്‍ പ്രതിഷേധവും വിയോജിപ്പും അറിയിക്കുന്നതായി ഭാരവാഹികളായ സലാം കേരള, ഷിബു നോര്‍ത്ത്, ബഷീര്‍ കെട്ടിക്കാല്‍, വിനു വേലാശ്വരം, റഹ്‌മാന്‍ പാണത്തൂര്‍, പ്രസാദ് ആലാമിപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.