കാഞ്ഞങ്ങാട്: മാസങ്ങളായി തുടരുന്ന ബസ് സ്റ്റാൻഡ് പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. നീലേശ്വരം, ചെറുവത്തൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് അടഞ്ഞുകിടക്കുന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡിനു മുന്നിലെ റോഡരികിൽ കൂട്ടത്തോടെ നിർത്തിയിട്ട് പ്രതിഷേധിച്ചത്.

ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ നീലേശ്വരം, ചെറുവത്തൂർ ഭാഗങ്ങളിലേക്കും മലയോരങ്ങളിലേക്കുമുള്ള ബസുകളും ജില്ലാ ആശുപത്രി, മടിക്കൈ ഭാഗങ്ങളിലേക്കുള്ള ബസുകളും കണ്ണൂരിലേക്കും മറ്റുമുള്ള ദീർഘദൂര ബസുകളുമെല്ലാം ഇവിടെ നിർത്തിയാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.

എന്നാൽ ഈ സ്ഥലത്ത് അഞ്ചു മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിട്ടെന്നാരോപിച്ച് നീലേശ്വരം, ചെറുവത്തൂർ ഭാഗങ്ങളിലേക്കുള്ള ഏതാനും ബസുകൾക്ക് ഇന്നലെ അധികൃതർ പിഴ ചുമത്തിയതോടെയാണ് ബസ് ജീവനക്കാർ പ്രതിഷേധം തുടങ്ങിയത്. തുടർന്ന് ഈ ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം ഓട്ടംനിർത്തി ഇവിടെ നിരയായി നിർത്തിയിടുകയായിരുന്നു. ഇതോടെ ഇതുവഴി ഗതാഗതം സ്തംഭിക്കുമെന്ന നിലയായി.

ഇതിനിടയിൽ കാസർഗോട്ട് പൊതുപരിപാടിക്കെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് വഴിയൊരുക്കാനുള്ളതിനാൽ പോലീസും ബുദ്ധിമുട്ടിലായി. ഒടുവിൽ ബസ് ജീവനക്കാരുമായി സംസാരിച്ച് നിർത്തിയിട്ട ബസുകളെല്ലാം ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി. പ്രശ്നത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ പിന്നീട് സമരം അവസാനിപ്പിക്കുകയായിരുന്നു.