കാസര്‍ഗോഡ്: ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കാവലാളായ ഗവര്‍ണറുടെ ഓഫീസായ രാജ്ഭവനില്‍ കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന വനിതയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നിര്‍ബന്ധബുദ്ധി കേരള ജനതയുടെ മതേതര ബോധത്തോടുള്ള അവഹേളനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. ഡിസിസി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു.