പുല്ലാട്: അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിതയുടെ അമ്മയെയും കുഞ്ഞുങ്ങളെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി സന്ദർശിച്ചു.
ജീവിതം മുഴുവനും നാട്ടിലും വിദേശത്തും ആതുര സേവനത്തിനായി അർപ്പിച്ച നഴ്‌സായിരുന്നു രഞ്ജിത.

രഞ്ജിതയുടെ വേർപാട് അമ്മക്കും കുടുംബത്തിനും നാടിനും അസഹ്യമായ ഒരു ദുഃഖമാണ് ഉണ്ടാക്കിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളും അമ്മയും ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് അതിജീവിച്ചിട്ടില്ല.

രഞ്ജിതയുടെ നിസ്വാർത്ഥമായ സേവനവും മാതൃകാപരമായ ജീവിതവും നാട്ടുകാരും കൂട്ടുകാരും തന്നോട് പങ്കുവെച്ചതായും അടൂർ പ്രകാശ് പറഞ്ഞു.

രഞ്ജിതയുടെ ആത്മാവിന് ശാന്തിയുംകുടുംബാംഗങ്ങൾക്ക് ദൈവം അതിവിശേഷമായ ശക്തിയും ആശ്വാസവും നല്കട്ടെ എന്നും അടൂർ പ്രകാശ് പറഞ്ഞു.

പുല്ലാട്: അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് മോനും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന് എല്ലാ സഹായവും ചെയ്യുന്നതാണ്. രഞ്ജി തയുടെ നിര്യാണത്തിൽ അനുശോചനം അറിച്ചു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.