തൊടുപുഴ: ജില്ലയിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും പ്രധാന ജംഗ്ഷനുകളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വൈകുന്നേരവും ട്രാഫിക് ക്രമീകരണത്തിന് അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്കൂൾ പരിസരങ്ങളിൽ ലഹരിപദാർഥങ്ങളുടെ വിൽപ്പന തടയുന്നതിന് സ്പെഷൽ ഡ്രൈവ് നടത്തും. നിരീക്ഷണത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരേ നിയോഗിച്ചിട്ടുണ്ട്.

സ്കൂൾ ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർവാഹനവകുപ്പുമായി ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡ്രൈവർമാർ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്താൻ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളോട് മോശമായി പെരുമാറുന്ന വാഹന ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

സ്കൂൾ ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ഓട്ടോകൾ എന്നിവയിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കുത്തിനിറച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്നത് തടയുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികൾ സ്കൂളിലേക്കു വരുന്ന സമയങ്ങളിലും തിരികെ വീട്ടിലേക്ക് പോകുന്ന സമയങ്ങളിലും ടിപ്പർ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.