നെയ്യാർ ഡാം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇന്നലെ രാവിലെ 11 നാണ് അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും 20 സെമീ തുറന്നത്. ഡാമിൽ 801.100 മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റർ ആണ്. കാലർഷം കനക്കുമെന്നു മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാം ഷട്ടറുകൾ തുറന്നത്.

കഴിഞ്ഞദിവസം 79.240 മീറ്റർ ജലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്നാണ് ഡാമിന്‍റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തിയത്. ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഡാമിലേയ്ക്കു നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ളം ചെറുനദികളിലും കനത്ത വെള്ളമാണ് ഉള്ളത്.

വനത്തിൽ നല്ല മഴ ചെയ്തതിനെ തുടർന്നാണ് നീരൊഴുക്കു വർധിച്ചത്. ആറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ കാച്ച്മെന്‍റ് ഏരിയായിൽ വെള്ളം കയറി. ഇവിടെ താമസിക്കുന്നവരുടെ വീടുകളിൽ അടുക്കള വരെ വെള്ളമെത്തി.

പലരും താമസവും മാറ്റിയിട്ടുണ്ട്. ഇവിടുത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വനത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ ആദിവാസികളും ദുരിതത്തിലാണ്. ഇവർക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. കാട്ടുമൃഗങ്ങളുടെ ഭീഷണിയുമുണ്ട്. പലരുടേയും വീട്ടുമൃഗങ്ങൾ ഒലിച്ചുപോയതായി താമസിക്കുന്നവർ പരാതിപ്പെട്ടു.