മങ്കൊമ്പ്: ഡോർ ഡലിവറി സംവിധാനത്തിലെ പാളിച്ചകളെത്തുടർന്ന് റേഷൻ വിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ കടയടപ്പു സമരത്തിനൊരുങ്ങി ചില്ലറ റേഷൻ വ്യാപാരികൾ. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കുട്ടനാട് താലൂക്കുതല യോഗത്തിലാണ് തീരുമാനം. ഭക്ഷ്യധാന്യങ്ങൾ കൃത്യമായി തൂക്കി നൽകുക, എല്ലാ മാസവും 15നു മുൻപായി സാധനങ്ങൾ കടകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കുട്ടനാട്ടിലെ 15 കടകൾക്ക് മേയ് മാസത്തിൽ വിതരണം ചെയ്യേണ്ട റേഷൻ സാധനങ്ങൾ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് വ്യാപാരികൾ യോഗത്തിൽ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോസ് കാവനാട് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.കെ. വേണുഗോപാൽ, തോമസ് മാത്യു, കെ.ജെ. ടോമിച്ചൻ, ഷാജി ജോസഫ്. പി. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.