പാറത്തോട്: മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ സമ്മാനത്തുക ലഭിക്കുന്ന ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാര്‍ കൊച്ചറ കണയങ്കല്‍ റീജ ബിന്‍സിന്. 21 പശുക്കളും 10 കന്നുകുട്ടികളും ഉള്‍പ്പെടെ 31 കന്നുകാലികളെ വളര്‍ത്തുന്ന റീജ കഴിഞ്ഞ വര്‍ഷം 88,197 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കി. ഭര്‍ത്താവ് ബിന്‍സ് ഇമ്മാനുവേല്‍ കണയങ്കലും മക്കളായ ജെറിന്‍, മെറിന്‍, എറിന്‍ എന്നിവരും റീജയോട് ഒപ്പംനിന്നു കരുത്തു പകരുന്നു.

75,000 രൂപ സമ്മാനത്തുകയുള്ള മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്‌കാറിന് അര്‍ഹനായത് കടുക്കാസിറ്റി ചരട്ടവയലില്‍ ബാബു ജോസഫാണ്. 16 പശുക്കളും മൂന്ന് കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ബാബു ജോസഫ് കഴിഞ്ഞവര്‍ഷം 51,298 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കി. ഭാര്യ: മോളമ്മ. മക്കള്‍- മിന്‍റു, മിലന്‍.

50,000 രൂപ സമ്മാനത്തുകയുള്ള മലനാട് ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാര്‍ നെറ്റിത്തൊഴു വയലാറ്റുപുത്തന്‍പുരയ്ക്കല്‍ റെജി കുര്യനാണ് ലഭിച്ചത്. 16 പശുക്കളും മൂന്നു കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ഇദ്ദേഹം 70,423 കിലോ പാല്‍ മലനാട് മില്‍ക്കില്‍ അളന്നു. ഡെസിയാണ് ഭാര്യ. മക്കള്‍ - എബിന്‍ മരിയ, ലിബിന മരിയ.

മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്‍ക്ക് 25,000 രൂപ വീതം സമ്മാനമായി ലഭിച്ചു. ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ (മുരിക്കടി), സി.സി. കുര്യന്‍ ചാത്തന്‍പാറ (ചെല്ലാര്‍കോവില്‍), വര്‍ഗീസ് കെ.ജെ. കൂവക്കുന്നേല്‍ (വെസ്റ്റ് പാറ), ലാലിച്ചന്‍ കുര്യാക്കോസ് പെരിയോട്ട് (റോസ് നഗര്‍), റിറ്റു സിബി തകടിയേല്‍ (പത്തുവളവ്), ജൂലിയറ്റ് ജോസഫ് പാണ്ടിയപ്പള്ളില്‍ (ചെങ്ങളം), സഹദേവന്‍ ഗുരുകൃപ (കൊച്ചറ), സുനില്‍കുമാര്‍ പൂവത്തുംമൂട്ടില്‍ (വെള്ളയാംകുടി), അനിതാ മഹേഷ് പാലക്കാട്ടുതെക്കേതില്‍ (സ്‌നേഹഗിരി), വര്‍ഗീസ് ചാക്കോ പൊന്‍പുഴ (അണക്കര) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. അവാര്‍ഡുകള്‍ മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിതരണം ചെയ്തു.

ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് മില്‍ക്ക് വിദ്യാശ്രീ പുരസ്‌കാറിന് അര്‍ഹയായ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടിക്ക് 25,000 രൂപയും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒമ്പതു പേര്‍ക്ക് 10,000 രൂപ വീതവും കാഷ് അവാര്‍ഡ് നല്‍കി. മികച്ച സംഘങ്ങള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും ക്ഷീര കര്‍ഷകര്‍ക്കുള്ള വേനല്‍ക്കാല ഇന്‍സെന്‍റീവും യോഗത്തില്‍ വിതരണം ചെയ്തു.