വണ്ടിത്താവളം: കൃഷിഭവൻ കാര്യാലയത്തിനുമുന്നിൽ ജലസേചനവകുപ്പ് കനാൽബണ്ടിന്‍റെ അരികിൽ സ്ഥാപിച്ച വൈദ്യുതിവാഹന ചാർജിംഗ് മെഷീൻ ബസ് സ്റ്റാൻഡ് കോമ്പൗണ്ടിലേക്കു മാറ്റണമെന്നാവശ്യം.

നിലവിലെ ചാർജിംഗ് സ്ഥലത്ത് ആവശ്യക്കാർക്ക് എത്തിപ്പെടാൻ ഏറെ അസൗകര്യമുണ്ട്.
വണ്ടിത്താവളത്തും സമീപപ്രദേശങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.
മറ്റുസ്ഥലങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് റീചാർജ് ചെയ്യാൻ മെഷീനുണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ബസ് സ്റ്റാൻഡിലേക്ക് മെഷീൻ മാറ്റിസ്ഥാപിച്ചാൽ ഏറെ സൗകര്യമാവുമെന്നതാണ് വാഹനഉടമകളുടെ നിർദേശം.
താലൂക്കിൽ ചുരുക്കംചില സ്ഥലങ്ങളിൽ മാത്രമാണ് ചാർജിംഗ് സ്റ്റേഷനുള്ളത്.