കൊച്ചി: വ്യാജ ബലാത്സംഗ കേസുകളില്‍ ഇരയാകുന്നവര്‍ കുറ്റവിമുക്തരായാലും ഒരിക്കലും കഴുകിക്കളയാനാകാനാകാത്ത വിധം അതിന്‍റെ കറ ജീവിതത്തിലുടനീളം ഉണ്ടാകുമെന്ന് ഹൈക്കോടതി. ആരോപണത്തിന്‍റെ കളങ്കം ജീവിതാവസാനം വരെ ബാധിക്കും.

ഇത്തരമൊരു കേസില്‍ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനുശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളില്‍ മാറിയ സാഹചര്യങ്ങളും കോടതികള്‍ കണക്കിലെടുക്കണമെന്ന് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ പ്രതിയായ മലപ്പുറം സ്വദേശി സമീര്‍ ഇബ്രാഹിമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളില്‍ കോടതികള്‍ ജാഗ്രത കാണിക്കണം. ഇത്തരം കേസുകളില്‍ സാഹചര്യങ്ങള്‍ പരിശോധിക്കാതെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും. ഇതു നീതിനിഷധവുമാണെന്നും കോടതി വ്യക്തമാക്കി.


സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണു ഹര്‍ജിക്കാരന്‍ പ്രതിയായത്. വിവാഹിതയായ ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.

യുവതി കഴിഞ്ഞ നവംബര്‍ മൂന്നിന് ട്രെയിനില്‍ കോഴിക്കോട് എത്തി. ഹര്‍ജിക്കാരനോടൊപ്പം പോകുമ്പോള്‍ താമരശേരിയിലും തിരൂരിലും ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ത്തന്നെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമടക്കം വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.