കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നിർദേശം നൽകിയെന്നു പറയുന്ന സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.

റിപ്പോർട്ട്‌ നടപ്പാക്കി എന്നുപറയുന്നത് തികഞ്ഞ വഞ്ചനയാണ്. കത്തോലിക്ക കോൺഗ്രസ്‌ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുപോലും റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണ്. കമ്മീഷൻ റിപ്പോർട്ട്‌ എവിടെയെന്ന് അറിയുവാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

ഒരു ജനവിഭാഗത്തിന്‍റെ ന്യായമായ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നത് വെല്ലുവിളിതന്നെയാണ്. കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ പ്രതിപക്ഷ രാഷ്‌ട്രീയപാർട്ടികളും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഒത്തുകളിയും പ്രീണന രാഷ്‌ട്രീയവും അംഗീകരിക്കാനാകില്ല. വരുംതെരഞ്ഞെടുപ്പുകളിൽ ഈ അവഗണനയുടെ പ്രതിഫലനം ഉണ്ടാകുമെന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃസമ്മേളനം പ്രഖ്യാപിച്ചു.


നേതൃസമ്മേളനം ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹത്തോടുള്ള സർക്കാർ സമീപനം അത്യന്തം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്‌ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.