കൊല്ലങ്കോട്: ഗ്രാമപഞ്ചായത്തിലെ ഒന്നാംവിളയിൽ കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സൗജന്യമായി നെൽവിത്ത് വിതരണം ചെയ്തു.

കൊല്ലങ്കോട് കൃഷിഭവൻ പരിധിയിലെ 16 പാടശേഖര സമിതികൾക്കാണ് നെൽവിത്ത് വിതരണം ചെയ്തത്. കാലംതെറ്റിപെയ്ത മഴയിൽ 350 ഏക്കർ സ്ഥലത്തെ പൊടിവിതയും ഞാറ്റടിയുമാണ് നശിച്ചത്.

സർക്കാരിന്‍റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയിൽ നിന്നാണ് 20,000 കിലോ നെൽവിത്ത് നൽകിയത്. വിത്തിന്‍റെ വിതരണോദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ശിവൻ, കൃഷി ഓഫീസർ ബി. ജ്യോതി, അസിസ്റ്റന്‍റ് കൃഷി ഓഫീസർ ആർ. പ്രസാദ്, കൃഷി അസിസ്റ്റന്‍റ് കെ. വിനിത, ഫീൽഡ് അസിസ്റ്റന്‍റ് കെ. ശ്രീജിത്ത് സംയുക്ത പാടശേഖരസമിതി പ്രതിനിധി കെ. സഹദേവൻ, പാടശേഖര പ്രതിനിധികളായ മാതക്കോട് ജയപ്രകാശ്, മണലിപ്പാടം ലിജു, ആറുവന്നുർപറന്പ് സേതു, നെൻമേനി കൃഷ്ണ കുമാർ, വേലംപൊറ്റ ശിവദാസ്, മറ്റു കർഷകർ തുടങ്ങിയവർ പങ്കെടുത്തു.