റബർ ക്ഷാമം വീണ്ടും തലയുയർത്തിയതോടെ ടയർ മേഖലയിൽ നെഞ്ചടിപ്പ്‌, വ്യവസായികൾ ഷീറ്റ്‌ വില ഉയർത്തി. ഒസാക്കയിൽ റബർ ബുള്ളിഷ്‌. ഏലം സംഭരിക്കാൻ വാങ്ങലുകാർ മത്സരിച്ച്‌ ഉത്്പന്നത്തെ നാല് മാസത്തെ ഉയർന്ന റേഞ്ചിലേക്ക്‌ നയിച്ചു. കുരുമുളക്‌ വിലക്കയറ്റത്തെ വാങ്ങലുകാർ കൃത്രിമപ്പൂട്ടിട്ട്‌ നിയന്ത്രിച്ചു. അയൽ സംസ്ഥാനങ്ങളിൽ മധ്യവർത്തികൾ കൊപ്ര റിലീസിംഗ്‌ നടത്തുന്നത്‌ വിലയിൽ ചാഞ്ചാട്ടത്തിന്‌ ഇടയാക്കി.

റബർ ഇറക്കുമതിക്ക് ടയർ ലോബികൾ

പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉത്പാദനം അപ്രതീക്ഷിതമായി കുറഞ്ഞു. തായ്‌ലൻഡ്‌ അടക്കമുള്ള രാജ്യങ്ങളിലെ കർഷകർ റബർ ടാപ്പിംഗിൽനിന്നും പൂർണമായി വിട്ടുനിന്നതോടെ ഷീറ്റ്‌ വിൽപ്പന ചുരുങ്ങി. തായ്‌ലൻഡിൽ മാത്രമല്ല, ഇന്തോനേഷ്യ, മലേഷ്യയിലും ഇന്ത്യയിലും ശ്രീലങ്കയിലും ഉത്പാദനത്തിൽ കുറവ്‌ കണ്ടു. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവ്‌ ടയർ കമ്പനികളെ അസ്വസ്ഥരാക്കുന്നതിന്‍റെ വ്യക്തമായ ചിത്രമാണ് അവർ കൂടുതൽ ഇറക്കുമതിക്ക്‌ അനുമതി തേടിയതായുള്ള റിപ്പോർട്ടുകൾ.

ആഭ്യന്തര റബറിനെ മാത്രം ആശ്രയിച്ചാൽ ഡിസംബർ വരെയുള്ള കാലയളവിൽ ടയർ വ്യവസായ മേഖലയ്‌ക്ക്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഇവിടെ നിന്നും ശേഖരിക്കുക ദുഷ്‌കരമെന്നാണു വിലയിരുത്തുന്നത്‌. മുൻനിര ടയർ കമ്പനികളെല്ലാം തന്നെ അവരുടെ ടയർ കയറ്റുമതിക്ക്‌ ആനുപാതികമായി റബർ ഇറക്കുമതി നടത്തുന്നുണ്ട്‌. എന്നാൽ, വിദേശ ചരക്ക്‌ അനിവാര്യമെന്ന നിലപാടിലാണു ടയർ ലോബിയിപ്പോൾ.

ആഭ്യന്തര വിദേശ വിപണി വിലകളിൽ ഇപ്പോൾ കിലോ പതിനാറ്‌ രൂപയുടെ വ്യത്യാസമാണുള്ളത്‌. നാലാം ഗ്രേഡ്‌ ഇവിടെ 212 രൂപയിൽ നീങ്ങുമ്പോൾ ഇതേ നിലവാരമുള്ള ചരക്ക്‌ വിദേശത്ത്‌ 196 രൂപയിലാണ്. ഇറക്കുമതിക്കു വേണ്ടിവരുന്ന കപ്പൽ കൂലിയും ഇൻഷ്വറൻസ്‌ അടക്കമുള്ള ചെലവുകളും കണക്കിലടുത്താൽ 30-40 രൂപയ്‌ക്ക്‌ മുകളിലാവും. ആഭ്യന്തര റബർ ഉത്പാദനം ചുരുങ്ങിയതാണ് ഇറക്കുമതിക്ക്‌ ടയർ ലോബിയെ പ്രേരിപ്പിക്കുന്നത്‌.

അമിത വിലയ്‌ക്ക്‌ ചരക്ക്‌ സംഭരിച്ച ശേഷം ഉത്പാദനച്ചെലവ്‌ വർധിച്ചത്‌ മറയാക്കി വൈകാതെ ടയർ വില ഉയർത്താനും അവർ കേന്ദ്രത്തെ സമീപിക്കും. എന്നാൽ, ഇറക്കുമതിക്കു വേണ്ടി വരുന്ന അധികച്ചെലവ്‌ ആഭ്യന്തര റബറിനു നൽകി സംഭരിക്കാൻ തയാറായാൽ കർഷകരും റബർ ഉത്പാദനത്തിനു കൂടുതൽ താത്പര്യം കാണിക്കുമെന്ന്‌ മാത്രമല്ല, കാർഷിക മേഖലയുടെ വരുമാനത്തിലും അത്‌ ഒരു കുതിപ്പിനു വഴിതെളിക്കും.

സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ നാലാം ഗ്രേഡ്‌ റബർ വില കിലോ 210 ൽ നിന്നും 213 വരെ കയറിയശേഷം 212ലാണ്. നിരക്ക്‌ ഉയർന്നിട്ടും വിൽപ്പനക്കാരില്ലാത്ത അവസ്ഥ. വെട്ട്‌ നിലച്ചിട്ടു മാസങ്ങൾ പലത്‌ പിന്നിട്ടതിനാൽ 90 ശതമാനം കർഷകരും അവരുടെ ചരക്ക്‌ ഇതിനകം വിറ്റഴിച്ചു. ചില വൻകിട തോട്ടങ്ങൾ ചരക്ക്‌ പിടിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മാറ്റങ്ങൾ മുന്നിൽകണ്ട്‌ അവരും സ്‌റ്റോക്ക്‌ കുറച്ചതായാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.


ജപ്പാൻ ഒസാക്കയിൽ റബർ ഒക്‌ടോബർ അവധി കിലോ 324 യെന്നിൽനിന്നും 335 വരെ കയറി, നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 343- 347 യെന്നിനെ റബർ ലക്ഷ്യമാക്കാം. ഈ പ്രതിരോധം തകർക്കാൻ രണ്ട്‌ ഘടകങ്ങൾ ഒത്തുചേരണം. ബാങ്കോക്കിൽ റബർ 210നു മുകളിലേക്ക്‌ ചുവടുവയ്ക്കുകയും വിനിമയ വിപണിയിൽ യെന്നിന്‍റെ മൂല്യത്തിൽ ഇടിവു സംഭവിക്കുകയും വേണം. രണ്ടും ഒത്തുചേർന്നാൽ ഒക്‌ടോബർ അവധി വില 361 യെൻ വരെ ഉയരും.

ഏലക്ക വരവ് കുറവ്

ഏലക്ക വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും പുതിയ ചരക്കു വരവ് പ്രതീക്ഷയ്‌ക്കൊത്ത്‌ എത്തുന്നില്ലെന്ന വിലയിരുത്തൽ നിരക്ക്‌ ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഉത്തരേന്ത്യൻ വാങ്ങലുകാരും കയറ്റുമതിക്കാരും ലേലത്തിൽ സജീവമാണ്. ഇതിനിടയിൽ മഴ കനത്തതോടെ പല തോട്ടങ്ങളിലും ഏല കൃഷിക്ക്‌ നാശം നേരിട്ടതായാണു കർഷകരിൽനിന്നുള്ള വിവരം. കാർഷിക ചെലവുകൾ ഇക്കുറി പതിവിലും ഇരട്ടിക്കുമെന്ന ഭീതിയിലാണ് ഉത്പാദകർ, വിളവ്‌ കുറഞ്ഞാൽ കനത്ത തിരിച്ചടിയാവും.

ഉത്പാദനം ചുരുങ്ങിയാൽ ഓഗസ്‌റ്റിൽ പ്രതീക്ഷയ്‌ക്കൊത്ത്‌ ചരക്കിറക്കാനാവുമോയെന്ന ആശങ്കയും ഉത്പാദകർ പങ്ക്‌വച്ചു. തോട്ടം മേഖലയിലെ സ്ഥിതിഗതികൾ ശുഭകരമല്ലെന്ന സൂചനകൾ വില ഉയർത്താൻ കയറ്റുമതിക്കാരെയും ആഭ്യന്തര ഇടപാടുകാരെയും പ്രേരിപ്പിച്ചു. ശനിയാഴ്‌ച ശരാശരി ഇനങ്ങളുടെ വില കിലോ 2730 രൂപ വരെ കയറി, നാലു്‌ മാസത്തിനിടയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്‌. വലിപ്പം കൂടിയ ഇനങ്ങൾ 3254 രൂപയായി. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന്ആവശ്യക്കാരുണ്ട്‌.

പ്രതീക്ഷയിൽ കുരുമുളക് കർഷകർ

കുരുമുളക്‌ ഉത്സവകാല ഡിമാൻഡിൽ കുതിച്ചു കയറുമെന്ന നിലപാടിലാണ് ഹൈറേഞ്ചിലെയും മറ്റ്‌ ഭാഗങ്ങളിലെയും കർഷകർ. പിന്നിട്ട പന്ത്രണ്ട്‌ ദിവസമായി മുന്നേറാൻ അവസരം നൽകാതെ കുരുമുളകിനെ വാങ്ങലുകാർ കൃത്രിമപ്പൂട്ടിൽ ബന്ധിച്ചിരിക്കുകയാണ്.

വാങ്ങലുകാർക്ക്‌ ദീപാവലി വരെയുള്ള മൂന്ന്‌ മാസങ്ങളിലേക്ക് വൻതോതിൽ ചരക്ക്‌ ആവശ്യമുണ്ട്‌. ഇറക്കുമതി ലോബിയും ശക്തമായ മത്സരം അഴിച്ചുവിടാം. വിയറ്റ്‌നാം മുളക്‌ അവർ മറിച്ച്‌ വിൽപ്പനയ്‌ക്കുള്ള ശ്രമത്തിലാണ്. അൺഗാർബിൾഡ്‌ കിലോ 665 രൂപ.