പൂവച്ചൽ: മദ്യപിച്ച് പോലീസുകാരൻ അലക്ഷ്യമായി ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്. സ്കൂട്ടറുമായി കാർ 10 മീറ്ററോളം മുന്നോട്ടുപോയി ഹൈമാസ്റ്റ് തൂണിൽ ഇടിച്ചാണ് നിന്നത്. പൂവച്ചൽ ഐഒബി ബാങ്ക് ജീവനക്കാരി ഒറ്റശേഖരമംഗലം സ്വദേശിനി രാജിക്കാണ് പരിക്കേറ്റത്. പൂവച്ചൽ പഞ്ചായത്ത് ഓഫീസിനും സ്കൂളിനും മദ്ധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.

വെള്ളനാട് ഭാഗത്ത് നിന്ന് കാട്ടാക്കടയിലേക്ക് വന്ന കാർ മുന്നിലൂടെ പോകുകയായിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡ്രൈവറും വട്ടിയൂർക്കാവ് പൊലിസ് സ്റ്റേഷനിൽ സിപി ആയ മനോജ്, ഇയാളുടെ സുഹൃത്ത് രതീഷ് എന്നിവർ മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്നു വെന്നും വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.