മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. ജഡ്ജ് എ.വി. ടെല്ലസ് ശിക്ഷാ വിധി 31ന് പ്രസ്താവിക്കും. പരപ്പനങ്ങാടി ചുണ്ടാലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീന്‍ എന്ന ബാബു (44) ആണ് കേസിലെ പ്രതി.

2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. ചാരിത്ര്യശുദ്ധയിലുള്ള സംശയം മൂലം ആദ്യഭാര്യയായ റഹീന(30)യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പുലര്‍ച്ചെ രണ്ട മണിക്കും 4.45നും ഇടയിലാണ് സംഭവം. 2017 ജൂലൈ 25നാണ് പ്രതി അറസ്റ്റിലായത്. 41 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു ഹാജരായി.