നിലന്പൂർ:നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം. 2006 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ അവസാനമായി മത്സരിച്ചത്. അന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 18000 ത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

പിന്നീട് സിപിഎം പൊതുസ്വതന്ത്രരുടെ പിന്നാലെ പോകുന്ന കാഴ്ചയാണ് കണ്ടത്. 2011 ൽ പ്രഫ. എം. തോമസ് മാത്യുവിനെയും 2016ലും 2011ലും പി.വി. അൻവറിനെയും മത്സരിപ്പിക്കുകയായിരുന്നു. 1987 ൽ ദേവാസ് പൊറ്റെക്കാട് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് 19 വർഷത്തിന് ശേഷമാണ് 2006 ൽ ശ്രീരാമകൃഷ്ണനെ പരീക്ഷിച്ചത്.

ചരിത്ര നിയോഗം പോലെ വീണ്ടുമൊരു 19 വർഷത്തിന് ശേഷം എം. സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ രംഗത്തിറക്കുന്പോൾ കുഞ്ഞാലിക്ക് ശേഷം പാർട്ടി ചിഹ്നത്തിൽ വിജയിപ്പിച്ച് ഒരംഗത്തെ നിയമസഭയിലേക്ക് അയക്കാമെന്ന പ്രതീക്ഷയിലാണ്് സിപിഎം. 1969-ൽ കുഞ്ഞാലി മരിച്ച 56 വർഷമായിട്ടും പിന്നീട് സിപിഎമ്മിന് നിലന്പൂരിൽ പാർട്ടി ചിഹ്നത്തിൽ ഒരാളെ വിജയിപ്പിക്കാനായിട്ടില്ല.

സ്വരാജ് വെല്ലുവിളിയാകില്ല: എ.പി. അനിൽകുമാർ

നിലന്പൂർ:പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ പി.വി. അൻവർ ഒപ്പം ഉണ്ടാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എ.പി.അനിൽകുമാർ എംഎൽഎ. എം.സ്വരാജിന്‍റെ സ്ഥാനാർഥിത്വം യുഡിഎഫിന് വെല്ലുവിളിയാകില്ലെന്നും അനിൽകുമാർ നിലന്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത് പിണറായി സർക്കാരിനെതിരെയുള്ള പോരാട്ടത്തിനാണ്. വന്യമ്യഗശല്യം, മലപ്പുറം ജില്ലയിലെ ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് അൻവർ ഉയർത്തിയത്.

അതിനാൽ യുഡിഎഫും അൻവറും ഒന്നിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഉണ്ടാവുക. പി.വി. അൻവറുമായി ഇതിനകം ആശയവിനമയം നടത്തി കഴിഞ്ഞു എന്ന സൂചനയും അനിൽകുമാർ നൽകി.

രണ്ടു മാസമായി സ്ഥാനാർഥിക്കായി സിപിഎം തെരച്ചിലിലായിരുന്നു. സിപിഎം സമീപിച്ച നേതാക്കളുടെ പേരുകൾ എഴുതാൻ തന്നെ ഒരു ബുക്ക് വേണ്ടി വരും. മത്സരിക്കാനില്ലെന്ന് പറഞ്ഞ സ്വരാജിനെ തന്നെ മത്സരിപ്പിക്കേണ്ടി വന്നു എന്നത് വ്യക്തമായിരിക്കുകയാണ്.

വന്യമ്യഗശല്യം, ദേശീയപാത തകർച്ച തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തിയാകും യുഡിഎഫ് പ്രചാരണം. നിലന്പൂർ മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്നും എ.പി. അനിൽകുമാർ പറഞ്ഞു

ആര്യാടൻ ഷൗക്കത്തിന്‍റെ പത്രിക സമർപ്പണം ഇന്ന്

നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ നാമനിർദേശ പത്രിക സമർപ്പണം ഇന്ന്. രാവിലെ 11ന് നിലന്പൂരിൽ നിന്ന് ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷം നിലന്പൂർ നിയോജകമണ്ഡലത്തിലെ ഉപവരണാധികാരിയായ തഹസിൽദാർ എം.പി. സിന്ധു മുന്പാകെ പത്രിക സമർപ്പിക്കും.