പെരിന്തൽമണ്ണ: ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. യുനുസും സംഘവും അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിന്‍റെ സമീപത്ത് തട്ടാരക്കാട് അങ്കണവാടിക്കടുത്ത് നിന്നാണ് വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാനസ് ജില്ലയിൽ നൈനാൻപുരിലെ പ്രീതംബാഗി (19) ൽ നിന്ന് 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരം തൊഴിലാളികളെ നിരീക്ഷിച്ചുവരികയായിരുന്നു എക്സൈസ്.

തുടർന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. യുവാവിനെതിരേ കേസെടുത്തു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ സുനിൽകുമാർ, സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, അബ്ദുൾജലീൽ, ഇ. ജിഷ്ണു, പി. അബ്ദുൾ ബാസിത്ത്, ഡബ്ലിയുസിഇഒ കെ. സിന്ധു എന്നിവർ പങ്കെടുത്തു.