പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്ക് സമയത്ത് എതിർദിശയിലൂടെ ചീറിപ്പാഞ്ഞു വരുന്ന സ്വകാര്യബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ അപകടങ്ങൾക്കിടയാക്കുന്നതായി പരാതി.

റണ്‍വേ തെറ്റിച്ചാണ് പല ബസുകളും കയറി വരുന്നത്. പോലീസ് പരിശോധന ഈ ഭാഗത്തില്ലാത്തതാണ് ഇതുപോലുള്ള നിയമലംഘനങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

മറ്റു വാഹനങ്ങൾ വരിയിൽ നിൽക്കുന്പോൾ പലപ്പോഴും ബസുകളാണ് ദിശമാറി കയറിവരുന്നത്. സമയത്തിന് എത്താൻ വേണ്ടിയാണ് ബസുകൾ നിയമലംഘനം നടത്തുന്നത്. എന്നാലിത് അപകടങ്ങൾക്കിടയാക്കുന്നു.