കൊയിലാണ്ടി: നന്തിയിലെ കുറൂളികുനി ശ്രീധര (62)നെ കുറൂളികുനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെയും മകന്‍റെയും നിര്യാണത്തിനുശേഷം ശ്രീധരൻ തനിച്ചാണ് വീട്ടിൽ താമസം. അമ്മയും സഹോദരങ്ങളും താമസിക്കുന്ന തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ വന്നുപോകാറുണ്ടായിരുന്നു.

രണ്ട് ദിവസമായി കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കിടപ്പുമുറിയുടെ തറയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. കൊയിലാണ്ടി പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: പരേതയായ സതി. മക്കൾ: ശ്രീജിത, പരേതനായ ശ്രീജിത്ത്. മരുമകൻ: ബിജു കൊടക്കാട്ടുംമുറി. സഹോദരങ്ങൾ: അശോകൻ, കുഞ്ഞികൃഷ്ണൻ, ഷീബ, ഷാജി (യുഎൽസിസി), പരേതയായ ജാനകി.