കോഴഞ്ചേരി: അഹമ്മദാബാദ് വിമാനപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ ഡിഎന്‍എ പരിശോധന ഫലത്തിനായി കാത്തിരിപ്പ് തുടരുന്നു. ഫലം ഇതേവരെ ലഭ്യമാകാത്തതിനാല്‍ രഞ്ജിതയുടെ സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും ഇപ്പോഴും അഹമ്മദാബാദില്‍ തുടരുകയാണ്.

ഇന്നോടുകൂടി ഡിഎന്‍എ ഫലം പുറത്തുവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം തിരിച്ചറിഞ്ഞാല്‍ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തിലും ഒരുക്കുന്നുണ്ട്. രഞ്ജിതയുടെ ഭവനത്തില്‍ ആശ്വാസ വാക്കുകളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.

കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍ എന്നിവരുമുണ്ടായിരുന്നു.