മല്ലപ്പള്ളി: പതിനഞ്ചും പത്തും വയസുള്ള പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ ആളെ കീഴ്‌വായ്‌പൂര് പോലീസ് പിടികൂടി. കുന്നന്താനം സ്വദേശിയായ 48 കാരനാണ് പിടിയിലായത്.

വീട്ടിൽവച്ച് പല തവണ കുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയതായി ശിശുക്ഷേമ സമിതി വഴി പരാതി ലഭിച്ച പ്രകാരം പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് എസ്എച്ച്ഒ വിപിൻ ഗോപിനാഥന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്‍ററിൽ കഴിയുന്ന കുട്ടികളുടെ മൊഴി പോലീസ് സൈക്കോസോഷ്യൽ കൗൺസിലറുടെ സാന്നിധ്യത്തിൽ വിശദമായി രേഖപ്പെടുത്തി.