പത്തനംതിട്ട: ഹയർ സെക്കൻഡി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാം വർഷ ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. പതിവിലും നേരത്തെയാണ് ഇത്തവണ ഒന്നാംവർഷം ക്ലാസുകൾ ആരംഭിച്ചത്.

പ്രവേശന നടപടികൾ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ എണ്ണം ക്ലാസുകളിൽ പൂർണമായിട്ടില്ല. ആദ്യദിനത്തിൽ പ്രത്യേക പരിപാടികളോടെയാണ് ഒന്നാം വർഷക്കാരെ സ്വീകരിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ക്ലാസുകൾ എല്ലാ സ്കൂളുകളിലും ക്രമീകരിച്ചിരുന്നു.

ഇതോടൊപ്പം ലഹരി അടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരേയുള്ള ബോധവത്കരണ പരിപാടികളും നടന്നു.