പത്തനംതിട്ട: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനുശേഷം നാടൊട്ടുക്ക് മദ്യശാലകൾ പുതുതായി ആരംഭിക്കാനുള്ള നീക്കത്തിലാണ് സർക്കാരെന്നും ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നുവരണമെന്നും കേരള മദ്യവർജന ബോധവത്കരണ സമിതി.

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽപോലും ബെവ്കോയുടെയും കൺസ്യൂമർഫെഡിന്‍റെയും ഔട്ട് ലെറ്റുകൾ തുടങ്ങുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു.

ലോക ലഹരിവിരുദ്ധദിനമായ 26ന് സർക്കാരിന്‍റെ മദ്യനയത്തിനെതിരേ പത്തനംതിട്ടയിൽ വിപുലമായ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്‍റ് സോമൻ പാന്പായിക്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സാമുവേൽ പ്രക്കാനം ജനറൽ സെക്രട്ടറി നാസർ ഹമീദ്, സാം ചെക്കാട്, ബേബിക്കുട്ടി ഡാനിയേൽ, കെ. ജമീല മുഹമ്മദ്, ഗിരിജ മോഹൻ, കെ.എ.കമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.