മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി കോടതിയിൽ കീഴടങ്ങി. ആനിക്കാട് കന്പനിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന വാഴത്തോപ്പ് മണിയാറംകുടി മുഹമ്മദ് ഷെറീഫ് ഷംസുദീനാണ് (25) മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ രാവിലെ കീഴടങ്ങിയത്. ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തു പരിശോധനയ്ക്കിടെ വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. പതിവു വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വഴിയാഞ്ചിറ ഭാഗത്ത് വഴിയരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് എസ്ഐയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കാറിനടുത്തെത്തി ചോദ്യം ചെയ്തതോടെ മുഹമ്മദ് ഷെറീഫ് കാറെടുത്ത് എസ്ഐയെ അപായപ്പെടുത്താൻ ശ്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്സൽ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അപകടമുണ്ടാക്കിയ കാറിൽ മുഹമ്മദ് ഷെറീഫിനൊപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി ആസിഫിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.