സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കായി അപേക്ഷിക്കാം
സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കായി അപേക്ഷിക്കാം
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപവരെ സബ്സിഡി നൽകുന്നു.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്‍റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്‍റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർസി ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്‍റെ 1, 2 പേജുകൾ, ലൈസൻസ്/ലേണേഴ്സ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ എത്തിക്കണം.


കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ വികലാംഗ ക്ഷേമ കോർപറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകുന്നേരം അഞ്ചുവരെ. അപേക്ഷാ ഫോം www.hpwc.kerala. gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2347768
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.