കണ്ണൂർ: അന്‍വര്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെനിര്‍ത്തി മുന്നോട്ടു പോകുമെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

ഐകകണ്ഠ്യേന തീരുമാനമെടുത്ത് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്‍വറിനു നീരസമുണ്ടായെന്നും അതു സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. അന്‍വറും യുഡിഎഫും തമ്മില്‍ പ്രശ്‌നങ്ങളില്ല. ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് പ്രകടിപ്പിക്കുക സ്വാഭാവികം.


അന്‍വര്‍ ഒറ്റയ്ക്കു മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ കെപിസിസിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാം. അതിനെ ആരാണ് ചോദ്യം ചെയ്യുക? അന്‍വര്‍ യുഡിഎഫിന് കിട്ടുന്ന മുതല്‍ക്കൂട്ടാണ്.

മുന്നണിക്കുള്ളില്‍ അന്‍വര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അന്‍വറിന്‍റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.