തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂണ്‍ 10 ലേക്കു മാറ്റി.

നേരത്തേ സർക്കാർ നിർദേശത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴന്പില്ലെന്ന റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്. ഇതേ ക്ലീൻ ചിറ്റ് റിപ്പോർട്ട് തന്നെയാണു കോടതിയിൽ വിജിലൻസ് ഹാജരാക്കിയതും.

ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വാദമാണ് കോടതി ഇന്നലെ പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനു ശേഷം റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണു ഹർജി പരിഗണിക്കുന്നത്.


അജിത്കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്‍റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതി പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.