കൊച്ചി: നാലുദിവസമായി സംസ്ഥാനമാകെ കലിതുള്ളി പെയ്ത അതിതീവ്ര മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. എങ്കിലും ജൂണ്‍ മൂന്നു വരെ ഇടവിട്ടുള്ള ശക്തമായ മഴ തുടരാനാണു സാധ്യതയെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റെഡാര്‍ വിഭാഗം സയന്‍റിസ്റ്റ് ഡോ. എം.ജി. മനോജ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴ വരുംദിവസങ്ങളില്‍ ഉണ്ടായേക്കില്ല. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ തീവ്രത കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതിഭാസം തുടരുന്നതിനാല്‍ ഒരാഴ്ചകൂടി മഴ തുടരും.

തുടര്‍ന്ന് മഴയ്ക്കു താത്കാലിക ശമനമുണ്ടാകും. ജൂണ്‍ രണ്ടാമത്തെ ആഴ്ചവരെ അതു നീണ്ടേക്കാം. വീണ്ടും കാലവര്‍ഷം തുടരുമെന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.


ഇനിയുള്ള ഒരാഴ്ചക്കാലം മഴയുടെ തീവ്രത 11 സെന്‍റിമീറ്ററായാകും കുറയുക. ശക്തമായ മഴ ഈ ഗണത്തില്‍പ്പെടുന്നതാണ്. വയനാട്, മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ 30 സെന്‍റിമീറ്റര്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു.

21 സെന്‍റിമീറ്ററിനു മുകളിലാണ് മഴയുടെ അളവ് എങ്കില്‍ അതിനെ അതിതീവ്ര മഴ എന്നാണു കണക്കാക്കുക. 11 നും 21 നും ഇടയിലാണ് മഴ ലഭിക്കുന്നതെങ്കില്‍ അതിനെ അതിശക്തമഴ എന്നും പറയും.