കൊച്ചി: ഡോ. സിസ തോമസിന് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരേ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജോലി ചെയ്ത കാലത്തെ ബാധ്യത സംബന്ധിച്ച അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാത്തതെന്തെന്ന് കോടതി ചോദിച്ചു.

ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിന്‍റെയും അച്ചടക്ക നടപടിയുടെയും കാര്യങ്ങളും അന്വേഷണവുമെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിനു മുമ്പേ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി, ഇതിന്‍റെ പേരില്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു.


തുടര്‍ന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സിസ തോമസ് നല്‍കിയ ഹര്‍ജി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിനായി മാറ്റി.

2023 മാര്‍ച്ച് 31ന് വിരമിച്ച സിസ തോമസിന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും ഫലമില്ലാതിരുന്നതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.