കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ വെള്ളിയാഴ്ച വരെ തത്‌സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.വി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. താത്കാലിക വിസിമാരായ ഡോ. സിസ തോമസിന്‍റെയും (ഡിജിറ്റല്‍) ഡോ.കെ. ശിവപ്രസാദിന്‍റെയും (ടെക്‌നിക്കല്‍) കാലാവധി ഇന്നലെ പൂര്‍ത്തിയാകുമെന്ന നിയമപ്രശ്‌നം നിലനില്‍ക്കെയാണു കോടതി നിര്‍ദേശം.

ചാന്‍സലറായ ഗവര്‍ണര്‍ സമര്‍പ്പിച്ച അപ്പീലുകളും താത്കാലിക വിസിമാരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടു സര്‍വകലാശാലകളിലും ആറു മാസക്കാലയളവില്‍ താത്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി നിയമപരമല്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരേയാണു ചാന്‍സലറുടെ അപ്പീല്‍.

വിസി നിയമനങ്ങളില്‍ യുജിസി നിയമമാണ് അന്തിമമെന്നും അതുപ്രകാരമാണു നിയമനം നടത്തിയതെന്നും ചാന്‍സലര്‍ വാദിച്ചു. എന്നാല്‍ സര്‍വകലാശാലാ നിയമങ്ങള്‍ മാത്രം പരിഗണിച്ചാണു സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്.


ആറുമാസ കാലാവധി സര്‍വകലാശാലാ നിയമത്തിലാണ് അനുശാസിക്കുന്നത്. അത് ഈ നിയമനങ്ങള്‍ക്കു ബാധകമല്ലെന്നും സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ ഇരുവരും ഒഴിയേണ്ടതില്ലെന്നും ചാന്‍സലര്‍ വാദിച്ചു.

സ്ഥിരം വിസി നിയമന നടപടികളുടെ പുരോഗതി ഈ ഘട്ടത്തില്‍ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഇതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തടയിടുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ചാന്‍സലര്‍ നിയോഗിച്ച സേര്‍ച്ച് കമ്മിറ്റിക്കു ബദലായി സര്‍ക്കാരും കമ്മിറ്റിയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍, സ്ഥിരം വിസി നിയമനത്തിനായി സര്‍ക്കാരിന്‍റെ നിയമാനുസൃത നടപടികള്‍ പുരോഗമിക്കുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. താത്കാലിക വിസിമാര്‍ക്കു തുടരാന്‍ അര്‍ഹതയില്ലെന്നും വാദിച്ചു.

തങ്ങളുടെ നിയമനം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമായതിനാല്‍ തുടരാനുള്ള അവകാശമുണ്ടെന്ന് ഡോ. സിസയും ഡോ.കെ. ശിവപ്രസാദും വാദിച്ചു. തുടര്‍ന്നാണ് തത്‌സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചത്.