കോട്ടയം: റവന്യു വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വനഭൂമി മൂന്ന് മാസത്തിനകം വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നും അതിനായി സംസ്ഥാനങ്ങള്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

ഒരു വര്‍ഷത്തിനകം ഇത്തരത്തില്‍ ഭൂമി കൈമാറ്റം നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്‍റെ 2025 മേയ് 25 ലെ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിയോഗിക്കുന്ന വിദഗധ സമിതിയില്‍ നിര്‍ബന്ധമായും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തണം.


വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ധരും സമിതിയില്‍ അംഗങ്ങളാകണം. ഓരോ ജില്ലയിലും ജനങ്ങളില്‍നിന്നും സമിതി തെളിവെടുപ്പ് നടത്തണം.

സംസ്ഥാനത്തെ ഭൂ വിഷയങ്ങളില്‍ ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ തീവ്ര പരിസ്ഥിതി നിലപാടുകളിലേക്ക് സ്ഥാപിത താല്പര്യക്കാര്‍ നീങ്ങുന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ മേല്‍വിഷയങ്ങളില്‍ നയ തീരുമാനങ്ങളുണ്ടാകേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.