കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു പാലക്കാട് ഐഐടിയുടെ ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബായ ഐപിടിഐഎഫും ബ്യുമെർക് ഗ്രൂപ്പിന്‍റെ ജീവകാരുണ്യവിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്നു ധാരണാപത്രം ഒപ്പുവച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും.

പാലക്കാട് ഐഐടി ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

സബിത വർമ ബാലചന്ദ്രൻ, കെ.വി. വിനയരാജൻ, പ്രഫ. ശാന്തകുമാർ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണരംഗത്ത് സാമൂഹിക സ്വാധീനം വർധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.


സംരംഭത്തിന്‍റെ ഭാഗമായി ഹ്യൂമാനിറ്റേറിയൻ അഡ്വാൻസ്മെന്‍റിനായുള്ള നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ദിശ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

ആരോഗ്യസംരക്ഷണം, ഗ്രാമീണവികസനം, സുസ്ഥിരത, ഡിജിറ്റൽ ഇൻക്ലൂഷൻ തുടങ്ങിയ നിർണായക മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും ഈ പദ്ധതി പിന്തുണ നൽകുമെന്ന് അധികൃതർ അറിയിച്ചു.