പേരൂര്‍ക്കട: മണ്ണന്തല മരുതൂരിലെ ഹോം സ്റ്റേയില്‍ ഷഹീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ജൂണ്‍ 27നു പോലീസ് കസ്റ്റഡിയില്‍ വാങ്ങും. യുവതിയുടെ സഹോദരന്‍ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. മരുതൂരില്‍ സഹോദരങ്ങള്‍ താമസിച്ചിരുന്ന അത്രക്കാട്ടില്‍ എന്‍ക്ലേവ് ഹോം സ്റ്റേ, ചെമ്പഴന്തി അണിയൂരിലെ താമസസ്ഥലം എന്നിവിടങ്ങളിലാണ് പ്രതികളെ എത്തിക്കുന്നത്.

മരുതൂരില്‍ എത്തുന്നതിനുമുമ്പ് അണിയൂരില്‍ കുറച്ചുനാള്‍ ഷംഷാദും ഷഹീനയും വാടകയ്ക്കു താമസിച്ചിരുന്നതായും അതുകൊണ്ടാണ് ഇവിടെ തെളിവെടുപ്പിനെത്തിക്കുകയെന്നും മണ്ണന്തല സിഐ ഡി. ഗോപി പറഞ്ഞു. ജൂണ്‍ 21ന് ഉച്ചയ്ക്ക് രണ്ടോടെയാണു ഹോംസ്റ്റേയില്‍ ബെഡ്‌റൂമിനുള്ളില്‍ ഷഹീനയെ ബോധമറ്റുകിടക്കുന്ന നിലയില്‍ പോലീസ് കണ്ടെത്തുന്നത്.

തുടര്‍ന്നുനടന്ന അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്നു കണ്ടെത്തുന്നതും സഹോദരനായ ഷംഷാദും സുഹൃത്ത് വിശാഖും പിടിയിലാകുന്നതും.