നെയ്യാറ്റിന്‍കര: യുവതലമുറക്കാരുടെ സാന്നിധ്യമില്ലെങ്കിലും കീഴമ്മാകം പാടശേഖരത്തില്‍ ഒന്നാംവിള നെല്‍കൃഷിയുടെ നടീല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായി അറിയപ്പെടുന്ന ചെങ്കല്‍ പഞ്ചായത്തിലെ കീഴമ്മാകം പാടത്ത് വര്‍ഷങ്ങളായി നെല്‍കൃഷി കാര്യക്ഷമമായി തന്നെ തുടരുന്നുണ്ട്.

ഞാറുകള്‍ കൃഷിയിടത്തില്‍ പറിച്ചു നടാനായി കൃഷിയിടം നന്നായി നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഞാറു നടീല്‍ ചില പാടങ്ങളില്‍ പൂര്‍ത്തിയായി. കീഴമ്മാകം പാടശേഖരത്തിലെ ഒന്നാം വിള നെല്‍കൃഷി ഓണക്കാലത്ത് വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് നടക്കുന്നത്.