ഇലവുംതിട്ട: നവജാത ശിശുവിന്‍റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി ഇപ്പോൾ പ്രസവാനന്തര ചികിത്സയിലാണ്.

ചേന്പിലയിൽ പൊതിഞ്ഞു വലിച്ചെറിഞ്ഞ നിലയിലാണ് കഴിഞ്ഞ ദിവസം നവജാത ശിശുവിന്‍റെ മൃതദേഹം മെഴുവേലിയിൽ നിന്നും ഇലവുംതിട്ട പോലീസ് കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുട്ടിയെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ യുവതി നീങ്ങിയെന്നും പോലീസ് കരുതുന്നു.

ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിലേക്കായി വിശദമായ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിന്‍റെ മരണത്തിൽ യുവതിക്കുള്ള പങ്ക് വ്യക്തമായതോടെ കൊലക്കുറ്റം ചുമത്തി കേസെടുക്കാനാണ് പോലീസ് നീക്കം.