ഏറ്റുമാനൂർ: നഗരസഭയിലെ മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നഗരപ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും അടിയന്തരമായി മുറിച്ച് നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന അപകടങ്ങൾക്ക് വൃക്ഷത്തിന്‍റെ ഉടമകൾ ഉത്തരവാദിയായിരിക്കുമെന്നും കാടുപിടിച്ച് ഇഴജന്തുക്കളും മറ്റും കയറി പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള പുരയിടങ്ങൾ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതാണെന്ന് 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 412, 427 എന്നിവ പ്രകാരവും നഗരസഭാധികൃതർ അറിയിച്ചു.