ഗാന്ധിനഗർ: കനത്ത മഴയിൽ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി ജനജീവിതം ദുരിതത്തിലായി. അയ്മനം , പരിപ്പ് തൊള്ളായിരം, ആർപ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത്.

മീനച്ചിലാറിലും കൈവഴികളിലും പുഴകളിലും ജലനിരപ്പ് ഉയർന്നതോടെയാണ് വീടുകളിൽ വെള്ളം കയറിത്തുടങ്ങിയത്. പല കുടുംബഗങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെയും ബന്ധുവീടുകളെയും ആശ്രയിച്ചിരിക്കുകയാണ്.

കൈപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ ഒരേ സമയം രണ്ടു തേക്കുമരം വീണു വീടിനു കേടുപാട് സംഭവിച്ചു.