എലിക്കുളം: എലിക്കുളം പഞ്ചായത്തിന്‍റെ ഇളങ്ങുളത്തെ ഹാപ്പിനെസ് പാർക്കിൽ ഓപ്പൺ ജിമ്മിന്‍റെ ഉദ്ഘാടനം നാലിന് നടത്തുമെങ്കിലും ഇനിയുമേറെ സൗകര്യങ്ങളൊരുങ്ങണം. ഉപകരണങ്ങൾ സ്ഥാപിച്ചെങ്കിലും പാർക്ക് കാടുവളർന്ന് വൃത്തിഹീനമായ നിലയിലാണ്.

ഉദ്ഘാടനത്തിന് മുന്പ് കാടുതെളിക്കുമെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും തറ ടൈൽ പാകുന്നതിന് നിലവിൽ ഫണ്ടില്ല. മഴക്കാലമായതിനാൽ ദിവസങ്ങൾക്കുള്ളിൽ വളപ്പിൽ വീണ്ടും കാടുകയറും.

ഇതിനിടയിൽ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഓപ്പൺ ജിം ഉപയോഗിക്കുന്നത് സുഗമമാവില്ല. മഴക്കാലത്ത് ഇവിടെ ചെളി നിറയുകയും ചെയ്യും. ചെളിയിൽ ചവിട്ടി ഉപകരണങ്ങൾ ഉപയോഗിക്കുന്നതോടെ അവയുടെ നാശത്തിനും ഇതുകാരണമാകും. കൂടാതെ മേൽക്കൂര കൂടി സ്ഥാപിച്ചില്ലെങ്കിൽ മഴക്കാലത്തെ ജിം ഉപയോഗം ബുദ്ധിമുട്ടിലാവും.