മണിമല: താഴത്തുതുണ്ടിയില്‍ വീട്ടില്‍ മൂന്നിരട്ടി മധുരം. ഒരുമിച്ച് ജനിച്ച സഹോദരിമാരായ അലീഷ അന്ന, അലോന ‌ട്രീസ, അനീറ്റ ക്ലാര എന്നിവർക്ക് പഠനത്തിലും മികച്ച വിജയം. അങ്കണവാടി മുതൽ പ്ലസ്ടു വരെ ഒരേ സ്കൂളിൽ പഠിച്ചുവന്ന മൂവർ സംഘം നെടുംകുന്നം സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്ടു 70 ശതമാനം മാർക്കോടെ പാസായത്.

അനീറ്റ ക്ലാരയും അലോന ട്രീസയും സയൻസ് ബാച്ചിലും അലീഷ അന്ന കൊമേഴ്സ് ബാച്ചിലുമായിരുന്നു. മൂത്ത സഹോദരി അലീന ഡിഗ്രി വിദ്യാർഥിനിയാണ്. കോത്തലപ്പടി താഴത്തുതുണ്ടിയിൽ ജിജു ജോസഫ് - ജെസി ജിജു ദന്പതികളുടെ മക്കളാണ്.