ചിറ്റൂർ: മുതലമടയിലും പരിസരപ്രദേശത്തും കനത്ത മഴ പെയ്തു വരുന്നതിനാൽ മീങ്കര ഡാമിലെ ജലനിരപ്പ് പൂർണതോതിലെത്തി. രണ്ടു ഷട്ടറുകൾ ഒരുസെന്‍റീമീറ്റർ വീതം ഇന്നുരാവിലെ എട്ടിനു തുറക്കാനാണ് അധികൃതരുടെ തീരുമാനം.

ഗായത്രിപ്പുഴയുടെ ഇരുവശത്തെ താമസക്കാരും നിലമ്പതി പാലത്തിലുടെ സഞ്ചരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്.