വടക്കഞ്ചേരി: ചെറിയ ഇടവേളക്കു ശേഷം വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതക്കു തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ വാഹനഗതാഗതം തടഞ്ഞ് വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി.

തൃശൂർലൈനിൽ തങ്കം ജംഗ്ഷനു മുകളിൽ രണ്ടുവരിപ്പാത തടഞ്ഞ് ഒറ്റവരിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടാണ് കുത്തിപ്പൊളിക്കൽ നടക്കുന്നത്. സ്ലാബുകൾ തമ്മിൽ ജോയിന്‍റ് ചെയ്യുന്ന ഭാഗത്ത് കനമുള്ള വലിയ കമ്പി പുറത്തേക്ക് തള്ളിവന്നത് മുറിച്ചുനീക്കി കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. കോൺക്രീറ്റ് ഇളകിയതാണ് കമ്പി പുറത്തേക്ക് തള്ളി വരാൻ കാരണമെന്നു അധികൃതർ പറഞ്ഞു.

മേൽപ്പാലം വാഹനങ്ങൾക്കായി തുറന്നു കൊടുത്ത് മൂന്നു വർഷത്തിനുള്ളിൽ അന്പത്തിരണ്ടാംതവണയാണ് കുത്തിപ്പൊളിക്കൽ നടക്കുന്നത്.