കൊല്ലം : കർഷകർ കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന് കരം ചുമത്താനുള്ള തീരുമാനത്തിൽ നിന്നുംകേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ആവശ്യപ്പെട്ടു.

ജലത്തിന്‍റെ ദുരുപയോഗം തടയുവാനുള്ള നടപടി എന്ന വ്യാജേന കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന ജലത്തിന് കരം ചുമത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുമെന്ന കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ.പട്ടേലിന്‍റെ പ്രസ്താവന നിർഭാഗ്യകരമാണ്.

നഷ്‌ടവും പ്രകൃതിക്ഷോഭവും സഹിച്ച് കൃഷിയിറക്കി രാജ്യത്തെ ജനങ്ങളുടെ വിശപ്പടക്കാൻ അധ്വാനിക്കുന്ന കർഷകരുടെ കൃഷി യിടങ്ങൾ കോർപ്പറേറ്റുകൾക്ക് നൽകാനുള്ള ഗൂഡതന്ത്രഭാഗമായേ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ.

കർഷക ദ്രോഹം തുടരാനാണ് സർക്കാരിന്‍റെ ഭാവമെങ്കിൽ രാജ്യത്തെ കർഷകസമൂഹവും ജനങ്ങളും ഒറ്റക്കെട്ടായി രാജ്യവ്യാപകമായ പ്രക്ഷോഭം തുടങ്ങേണ്ടി വരുമെന്ന് മുനമ്പത്ത് ഷിഹാബ് പറഞ്ഞു.