തിരുവല്ല: ഇരിങ്ങാലക്കുടയില്‍ പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ തിരുവല്ലയില്‍നിന്ന് പോലീസ് പിടികൂടി. തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയില്‍ വീട്ടില്‍ സച്ചു (25)വിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ലയിലെ വീട്ടില്‍നിന്ന് പിടികൂടിയത്.

പെണ്‍കുട്ടിയെ മൊബൈല്‍ ആപ്പായ സ്‌നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മെസേജുകള്‍ അയച്ചാണ് പ്രതി പരിചയപ്പെട്ടത്. സ്‌നേഹം നടിച്ചും വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോകള്‍ വാങ്ങി.

ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ വീടിന്‍റെ മുറ്റത്തേക്ക് അതിക്രമിച്ചുകയറിയ പ്രതി വീഡിയോകള്‍ കൂട്ടുകാര്‍ക്കും സ്‌കൂള്‍ ഗ്രൂപ്പിലേക്കും അയയ്ക്കുമെന്നും വാതില്‍ ചവിട്ടിപ്പൊളിക്കുമെന്നും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.ഇരിങ്ങാലക്കുട വനിതാ സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഇരിങ്ങാലക്കുട സ്റ്റേഷന്‍ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്‍. കൃഷ്ണപ്രസാദ്, ജിഎസ്ഐ ടി.പി. പ്രീജു, ജിഎസ് സിപിഒമാരായ ഇ.എസ്. ജീവന്‍, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണൻ, സിപിഒ എം.എം. ഷാബു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.