വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലിയിലെ ഈ കുഴി ഒന്ന് ഒന്നരകുഴിയാണ്. ഇതിലും ആഴവും പരപ്പുമുള്ള കിടങ്ങുകണക്കെയുള്ള കുഴികൾ റോഡിലുടനീളമുണ്ടെങ്കിലും ഈ കുഴിക്ക് പ്രത്യേകതയുണ്ട്.

കുഴിയുടെ അരികുകൾ മൂർച്ചയേറിയ രൂപത്തിലാണ്.
വേഗതയിൽ വരുന്ന വാഹനം കുഴിയിൽചാടി അരികിൽ ഇടിച്ചാൽ ടയർ പൊട്ടും. യാത്രക്കാർ റോഡിൽ തെറിച്ചുവീഴും. ഇന്നലെതന്നെ രണ്ടു സ്കൂട്ടറുകൾ കുഴിയിലെ അരികിലിടിച്ച് ടയർപൊട്ടി. ഭാഗ്യത്തിന് യാത്രക്കാർക്ക് പരിക്കേറ്റില്ല. കുഴിയുടെ ഇരുഭാഗത്തും കുറച്ചു ദൂരം കുഴിയില്ലാതെ നല്ല റോഡായതിനാൽ വാഹനങ്ങൾ വേഗത്തിലാണ് ഇവിടെ പോകുന്നത്. ഇതിനാൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ കുഴിപ്പെടുന്നില്ല.