ചിറ്റൂർ: മറ്റുകാർഷികവിളകൾക്കു നാശമുണ്ടായാൽ സർക്കാർ നൽകുന്ന ധനസഹായ പദ്ധതി നാളികേരകൃഷിക്കും നൽകണമെന്നു കേരകർഷകർ. നാളികേര ഉത്പാദനം വർധിപ്പിക്കാൻവേണ്ട യാതൊരു പദ്ധതിയുംകേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കോ ത്രിതല സ്ഥാപനങ്ങൾക്കോയില്ലെന്നതു കർഷകരെ തളർത്തുന്നു.

കുറച്ചു വർഷങ്ങളായി ഏറെ നഷ്ടം സഹിച്ചാണ് കേരകർഷകർ മുന്നോട്ടുപോകുന്നത്. തെങ്ങുകളുടെ രോഗബാധയും ഉത്പാദനക്കുറവും കൃഷിച്ചെലവുമെല്ലാം വല്ലാതെ വലയ്ക്കുന്നുണ്ട്.

തെങ്ങുകൃഷിക്കും ഇൻഷ്വറൻസ്, സർക്കാർ സബ്സിഡികൾ അനുവദിക്കണമെന്നാണ് കേരകർഷകരുടെ ആവശ്യമുയരുന്നത്. നാളികേരത്തിനു ഇപ്പോൾ വില കൂടിയിട്ടുണ്ടെങ്കിലും യഥാർഥമൂല്യം കർഷകനു കിട്ടുന്നില്ലെന്ന ആക്ഷേപവുണ്ട്.