പുതിയ സമയക്രമം: 34 ട്രെയിനുകളുടെ വേഗം ദക്ഷിണ റെയിൽവേ വർധിപ്പിച്ചു
പുതിയ സമയക്രമം: 34 ട്രെയിനുകളുടെ വേഗം ദക്ഷിണ റെയിൽവേ വർധിപ്പിച്ചു
Monday, October 2, 2023 5:06 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദക്ഷിണ റെയിൽവേ കേരളത്തിലടക്കം സർവീസ് നടത്തുന്ന 34 ട്രെയിനുകളുടെ വേഗം വർധിപ്പിച്ചു. അഞ്ചു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് വേഗം കൂട്ടിയിട്ടുള്ളത്. ഇന്നലെ മുതൽ പ്രാബല്യത്തിലായി. ചെന്നൈ എഗ്‌മോർ - കൊല്ലം അനന്തപുരി എക്സ്പ്രസ് സൂപ്പർ ഫാസ്റ്റായും ഉയർത്തി. അതു കാരണം ഈ വണ്ടിയിൽ നിരക്ക് വർധനയും നിലവിൽ വന്നു.

വണ്ടികളും വർധിപ്പിച്ച സമയവും: മധുര - പുനലൂർ (10 മിനിറ്റ്), പുനലൂർ - മധുര (60), ചെന്നൈ- നാഗർകോവിൽ (10), ദാദർ - തിരുനെൽവേലി (40), 22629 ദാദർ - തിരുനെൽവേലി (10), പാലക്കാട് - തിരുച്ചെന്തൂർ (60), തിരുച്ചന്തൂർ - പാലക്കാട് (35). മധുര-തിരുവനന്തപുരം (10), കോയമ്പത്തൂർ - മധുര (30), കാരൈക്കൽ - എറണാകുളം (15), ഈറോഡ് - തിരുനെൽവേലി (45), കോയമ്പത്തൂർ - നിസാമുദീൻ (10).

എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് (5), ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (10), പൂനെ - കന്യാകുമാരി ജയന്തി ജനത (40), മംഗലാപുരം - തിരുവനന്തപുരം മലബാർ (5), കൊല്ലം - ചെന്നൈ എഗ്‌മോർ അനന്തപുരി (40), ചെന്നൈ സെൻട്രൽ - തിരുപ്പതി (10), കോയമ്പത്തൂർ - ചെന്നൈ സെൻട്രൽ (15), പോണ്ടിച്ചേരി - കന്യാകുമാരി (5), പോണ്ടിച്ചേരി - തിരുപ്പതി (5), പോണ്ടിച്ചേരി - ഭുവനേശ്വർ (5). വില്ലുപുരം - തിരുപ്പതി (20), ചെങ്കോട്ട- മയിലാടുംതുറ(10), കോയമ്പത്തൂർ - മയിലാടുംതുറ (5), വില്ലുപുരം - ദിണ്ടുഗൽ (15) പോണ്ടിച്ചേരി - ന്യൂഡൽഹി (5), എറണാകുളം - കാരൈക്കൽ -(10), മയിലാടുംതുറ - ചെങ്കോട്ട (25), മയിലാടുംതുറ - തിരുച്ചിറപ്പള്ളി (5) പോണ്ടിച്ചേരി - ഭുവനേശ്വർ (5), പോണ്ടിച്ചേരി - ഹൗറ (12), പോണ്ടിച്ചേരി - ദാദർ (5). തിരുവനന്തപുരം ഡിവിഷനിൽ മാത്രം 41 ട്രെയിനുകൾക്ക് സമയമാറ്റമുണ്ട്. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകളും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.