തിരുവനന്തപുരം: ജിഎസ്‌ടി ഇളവിന്‍റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ. മിൽമയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ആനുകൂല്യം എത്തിക്കുന്നത്. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില ഇന്നുമുതൽ കുറയും.

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയിൽനിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്കു ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്കു ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയിൽ നിന്ന് 234 ആകും. അഞ്ച് ശതമാനമായിരുന്ന പനീറിന്‍റെ ജിഎസ്ടി പൂർണമായി ഒഴിവാക്കി.

മിൽമ വാനില ഐസ്ക്രീമിന് 220 രൂപയായിരുന്നു ഒരു ലിറ്ററിന്‍റെ വില. ഇത് 196 രൂപയായി കുറഞ്ഞു. ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭ്യമാകും.

ഉപഭോക്താക്കളോടുള്ള കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ അർപ്പണ മനോഭാവമാണ് ഇതു തെളിയിക്കുന്നതെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്‍റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ആശ്വാസം നൽകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണച്ചെലവ് കുറയുമെന്ന് സിമന്‍റ് മാനുഫാക്ചറേഴ്സ് അസോ.

കൊച്ചി: സിമന്‍റിന്‍റെ ജിഎസ്‌ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കെട്ടിടനിര്‍മാണ മേഖലയിൽ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ സിമന്‍റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (എസ്ഐസിഎംഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഐ. ഗോപിനാഥ്.

സിമന്‍റ് വിലയില്‍ കുറവ് വരുന്നതോടെ വീട്, കെട്ടിട നിര്‍മാണങ്ങള്‍ക്കുളള ചെലവ് കുറയും. അടിസ്ഥാനസൗകര്യ വികസനത്തിനും വ്യവസായമേഖലയുടെ പുതിയ കുതിപ്പിനും ജിഎസ്ടി ഇളവ് പുതിയ ഊര്‍ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.